ഗസയെ ആക്രമിക്കാന്‍ ഉത്തരവിട്ട് നെത്തന്യാഹു. *ഇസ്രായേൽ സൈന്യം ആക്രമണം ആരംഭിച്ചു*
ഗസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഉത്തരവ്. ഗസയില്‍ നിലവിലുള്ള 13 ജൂതന്‍മാരുടെ മൃതദേഹം ഹമാസ് തിരികെ നല്‍കിയില്ലെന്നും അതാണ് ഉത്തരവിന് കാരണമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അത്യാധുനിക യന്ത്രങ്ങളില്ലാതെ കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിക്കില്ലെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് നിര്‍ത്തിവച്ചു. ഇന്നുരാവിലെ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച ഒരു മൃതദേഹവും തിരികെ നല്‍കില്ല.
ഹമാസ് കരാർ ലംഘിച്ചതായി വാഷിംഗ്ടൺ കാണുന്നില്ല എന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ ഇസ്രായേലികളോട് പറഞ്ഞു.
*ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം ആക്രമണം ആരംഭിച്ചു.*
അൽ ജസീറ ലേഖകൻ: ഗാസയിലെ അൽ-ഷിഫ സമുച്ചയത്തിന് സമീപം ഇസ്രായേലി വിമാനങ്ങൾ നിരവധി രഹസ്യാന്വേഷണ മിസൈലുകൾ ഉപയോഗിച്ച് ബോംബെറിഞ്ഞു.
അൽ-ജസീറ റിപ്പോർട്ടർ: ഇസ്രായേലി പീരങ്കികൾ ഗാസ മുനമ്പിന്റെ മധ്യത്തിലുള്ള ദേർ അൽ-ബലാഹിന് കിഴക്ക് ബോംബാക്രമണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments